മൊട്ടിടാത്ത ചെടിയെന്നു നിനച്ചു ചവിട്ടിതേച്ചു...
കൈയ്യടിച്ചു ചിരിക്കുന്ന യക്ഷകന്മാരെ കാണാം..
കുളംബിനടിയിൽ ചവിട്ടെറ്റ് ഞെരിയുമ്പോഴും ആരും
കാണരുതെയെന്നാശിച്ചു...
ഒളിക്കാൻ കുളംബിനടിയിൽ മുള്ളുകൾ ഒരുപാടുണ്ടായിരുന്നു..
ഇഛിഛപൊൽ കുളംബിനടിയിലെ മുള്ളുകൾക്കുള്ളിലെ കൂമ്പിനെ ചിലരൊന്നും കണ്ടില്ല...
കരയുന്നതു കണ്ടും കയ്യടിച്ച മുഖങളാണ് ജീവന്റെ കനൽ...
മുളപൊട്ടി കൂംബുണങ്ങി വാടിയെരിഞ്ഞുണ്ടായ കനൽപുഷ്പം..
രൂപവും ഭാവവും മാറി ജീവിതചക്രം മുഴുവനും പൂവ് കാത്തിരിക്കും..
മുള്ളിന്റെ നോവുപോലറിയട്ടെ ലോകം കനലിന്റെ നീറ്റലും..
Manto.
Comments
Post a Comment